10/29/12

എന്‍റെ അച്ഛന്





  
നീ ഇല്ലാതെ, നിന്‍ കൈനീട്ടമില്ലാതെ,  വിഷു വന്നു
 പൂക്കളമില്ലാതെ, സദ്യയൊരുക്കാതെ, കടന്നുപോയോണവും
 കണിക്കൊന്നപൂക്കളെപ്പോലെന്നുള്ളില്‍ തെളിഞ്ഞുനിന്നുനീ
 നിറദീപമായ്‌, വഴികാട്ടിയായ് എന്മുന്നിലെന്നും നടന്നൂനീ
 നീ എനിക്കാരായിരുന്നു? അച്ഛന്‍ മാത്രമോ?
 അതോ ദൈവത്തിന്‍ പ്രതിരൂപമോ?
                                                       
                 --------------------------------------------



 അനിതപ്രേംകുമാര്‍, ബാംഗ്ലൂര്‍
 


.